Wednesday 28 November 2018

അവരെങ്കിലും ജീവിയ്ക്കട്ടെ ...


നമ്മൾ എന്തിനാ വൃഥാ
തെളിനീർ തടാകത്തെ കമ്പുകൊണ്ടു ഇളക്കിമറിയ്ക്കുന്നത്?

അതിൽ സ്വച്ഛമായി പ്രകൃതി 
തന്റെ പ്രതിബിംബം വീക്ഷിയ്ക്കട്ടെ.